കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ വികാരനിർഭരമായ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. താൻ ഇപ്പോൾ ഇരിക്കുന്ന അതേ കസേരയിൽ ഇരുന്ന ഉമ്മൻ ചാണ്ടിയെപ്പോലെ ആകാനാണ് ശ്രമിക്കുന്നതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം കുറിച്ചു. ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ യാത്രയായിട്ട് മൂന്ന് വർഷം. ആൾക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മൻ ചാണ്ടി, അതേ ആൾക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്നു വർഷം മുൻപ് പുതുപ്പള്ളി ഹൗസിൽ നിന്ന് ദർബാർ ഹാളും
കോട്ടയം : ഉമ്മൻ ചാണ്ടി ചരമവാർഷികം ഇന്ന് പുതുപ്പള്ളിയിൽ ആചരിക്കുകയാണ്. മുൻ മുഖ്യമന്ത്രി വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷം പൂർത്തിയാകുന്നു. ജനങ്ങൾക്കൊപ്പം നിന്ന് ജീവിച്ച അദ്ദേഹത്തിന്റെ അസാന്നിധ്യം കേരള രാഷ്ട്രീയത്തിൽ ഇന്നും നികത്താനാകാത്ത ശൂന്യതയായി തുടരുകയാണ്. ദീർഘകാലത്തിനുശേഷം കോൺഗ്രസ് വീണ്ടും ഭരണത്തിലേറിയപ്പോൾ അദ്ദേഹത്തിന്റെ അഭാവം മുന്നണിയെയും അണികളെയും ഒരുപോലെ വേദനിപ്പിക്കുന്നു. ഇന്ന് പുതുപ്പള്ളിയിൽ പ്രത്യേക പ്രാർഥനകളും അനുസ്മരണ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം എംപി കെസി വേണുഗോപാൽ നിർവഹിക്കും. ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കല്ലറ
സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിഎ ആയിരുന്ന ടെനി ജോപ്പന്. തന്നെ ലക്ഷ്യമിട്ടത് ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ വേണ്ടിയാണെന്നും അറസ്റ്റിന് മുമ്പ് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഐജി ഹേമചന്ദ്രന് മുഖത്തടിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ’13 വര്‍ഷത്തെ വേദനയ്ക്ക് പരിഹാരം’ 13 വര്‍ഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് കോടതി വിധി പരിഹാരമായെന്ന് ടെനി ജോപ്പന് പ്രതികരിച്ചു. ശത്രുക്കള്‍ പുറത്തല്ല, ഉള്ളില്‍ തന്നെയായിരുന്നെന്നും



