ചെന്നൈ: സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ, പൊലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ദുരന്തം രാഷ്ട്രീയ ചതി ആണെന്നും ആൾക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് പറയുകയുണ്ടായി .
തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മ നിലനിര്‍ത്താൻ കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും വിജയ് പറഞ്ഞു. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ഉച്ചയ്ക്ക് ശേഷം വിജയ് കൂടിക്കാഴ്ച നടത്തും. മരിച്ചവരുടെ ആശ്രിതരായ 32 പേർക്ക് വിജയ് നിയമന ഉത്തരവ് കൈമാറുമെന്നും വ്യക്തമാക്കി .
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
തിരുവനന്തപുരം നഗരസഭയിൽ ഉടനടി അടിയന്തര പ്രമേയം കൊണ്ടുവരില്ലെന്നും, എൽഡിഎഫ് ഈ അവസരം പാഴാക്കുകയാണെന്നും കെ എസ് ശബരിനാഥൻ
തിരുവനന്തപുരം നഗരസഭയിൽ ഉടനടി അടിയന്തര പ്രമേയം കൊണ്ടുവരില്ലെന്നും, എൽഡിഎഫ് ഈ അവസരം പാഴാക്കുകയാണെന്നും കെ എസ് ശബരിനാഥൻ


ലോഡ് ഷെഡിങ്ങിന്റെ ദൈർഘ്യം കൂടുന്നു! “മുൻകൂട്ടി അറിയിക്കാത്തതെന്ത്?” കാരണം വിശദീകരിച്ച് കെഎസ്ഇബി, ഓക്സിജൻ മുടങ്ങി, ശ്വാസംമുട്ടി രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം!







