‘സോറി ഹൃത്വിക്’ ട്രെൻഡായി, കങ്കണ വീണ്ടും രംഗത്ത്; ഹൃത്വിക് കൊടുത്ത മറുപടിയ്ക്ക് കങ്കണയുടെ അപേക്ഷ ; പഴയ വിവാദം വീണ്ടും ചൂടുപിടിക്കുന്നു!

‘സോറി ഹൃത്വിക്’ ട്രെൻഡിനെ തുടർന്ന് ഹൃത്വിക് റോഷന്റെയും കങ്കണ റണാവത്തിന്റെയും പ്രതികരണങ്ങൾ

കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സിനിമാ താരങ്ങൾ രംഗത്ത് വന്നിരുന്നു. അതിൽ നടിയും എം.പിയുമായ കങ്കണ റണൗട്ട് ഉൾപ്പെടെ ഉണ്ടായിരുന്നു. കങ്കണയുടെ പരാമർശങ്ങൾ അതിരുവിട്ടതോടെ കടുത്ത വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെ കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. സി.ജെ.പി. വക്താവ് സൗരവ് ദാസിന്റെ മറുപടിയായിരുന്നു ഇതിൽ കൂടുതൽ ശ്രദ്ധ നേടിയത്. ഹൃത്വിക് റോഷനെ പരാമർശിച്ചുള്ള സൗരവ് ദാസിന്റെ മറുപടിയായിരുന്നു അത്. പിന്നാലെ, സാമൂഹികമാധ്യമങ്ങളിൽ “സോറി ഹൃത്വിക്”

അഭിജിത് ദിപ്കെ ഇനി വിയർക്കും; യുഎസ് പഠനത്തിന് പണം എവിടെ നിന്ന്?” അഭിജീത് ദിപ്കെയുടെ കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യം; സിജെപിയുടെ ₹1 കോടി ഫണ്ടും ചോദ്യചിഹ്നത്തിൽ!

അഭിജീത് ദിപ്കെയുടെ സാമ്പത്തിക ഇടപാടുകളും സിജെപിയുടെ നിയമസഹായ ഫണ്ടും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട സംഭവവികാസം

ന്യൂഡൽഹി : അടുത്തിടെ കത്തിപ്പടർന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയോ കസ്റ്റഡിയിലെടുക്കപ്പെടുകയോ ചെയ്യുന്നവർക്കായി ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ട് പ്രഖ്യാപിച്ചതിനു പിന്നാലെ സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവർത്തകൻ രംഗത്ത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നു. സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയാണ് ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.  വാർത്താ ഏജൻസിയായ പിടിഐ ആണ്  റിപ്പോർട്ട് ചെയ്തത്.

412 വോട്ടിന് ശേഷം ലൈറ്റ് ഓഫ്; സ്റ്റാലിൻ തോറ്റ മണ്ഡലത്തിൽ ഇവിഎം വിവാദം കത്തുന്നു; വിവിപാറ്റിൽ കൃത്രിമമെന്ന് ഡിഎംകെ, പരിശോധനയ്ക്കിടെ ഗുരുതര ആരോപണം!

കൊളത്തൂർ മണ്ഡലത്തിലെ ഇവിഎം-വിവിപാറ്റ് പരിശോധനയ്ക്കിടെ കൃത്രിമം ആരോപിച്ച് ഡിഎംകെ രംഗത്ത്

ചെന്നൈ : മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തോറ്റ കൊളത്തൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപണം. തെളിവ് ഉൾപ്പടെ ഉന്നയിച്ചാണ് ഡിഎംകെ നേതാവായ എൻ.ആർ.ഇളങ്കോ എംപി രംഗത്തു വന്നിരിക്കുന്നത്. ഇവിഎം മെഷീനുകളുടെ പരിശോധന നടക്കുന്നതിനിടെയാണ് ഇത്തരം ഒരു  ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡിഎംകെയുടെ പരാതിയെ തുടർന്നു 30നാണു 14 പോളിങ് ബൂത്തുകളിലെ മെഷീനുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന ആരംഭിച്ചത്. 7 ദിവസത്തെ പരിശോധന നിലവിൽ 3 ദിവസം പിന്നിട്ടു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നു നേതാക്കൾ അറിയിച്ചു. 500 മുതൽ