നെന്മാറ ഇരട്ടക്കൊല : ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച.

Chenthamara Nenmara double murder case accused

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഇന്നായിരുന്നു ശിക്ഷാവിധി പറയാനിരുന്നത്. എന്നാൽ കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി 20 ലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ വിധി പറയുമ്പോൾ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ചെന്താമരയുടെ വാദം അതേപടി പകര്‍ത്തിയ

ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്നില്ല; ചെന്താമര നാളെ വീഡിയോ കോൺഫറൻസ് വഴി വിധി കേൾക്കും: പ്രതിഭാഗം എല്ലാ ആരോപണങ്ങളും നിഷേധിച്ചു ; ആശങ്കയോടെ സുധാകരൻ്റെ പെൺമക്കൾ

ചെന്താമര ഇരട്ടക്കൊലപാതകം

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ (59) ശിക്ഷാവിധി ഇന്നില്ല.  കേരളം ഉറ്റുനോക്കിയ. ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് വിധി പ്രസ്താവിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച (ജൂലൈ 13) കോടതി ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ജൂലൈ 6ന് പ്രഖ്യാപിക്കേണ്ടിയിരുന്ന ശിക്ഷാവിധി, ജഡ്ജിയുടെ ആരോഗ്യപ്രശ്നം കാരണം ഇന്നത്തേക്ക് മാറ്റിവച്ചിരുന്നു. ചെന്താമരയെ നിലവിൽ കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നു. നാളെ ഉറപ്പായും വിധി ഉണ്ടാകും എന്നും പറഞ്ഞു.

‘തൂക്കിലേറ്റും വരെ സമാധാനം കിട്ടില്ല’; ചെന്താമരയെ കുറ്റക്കാരനെന്ന് കണ്ടെത്തിയപ്പോൾ സുധാകരന്റെ പെൺമക്കളുടെ വാക്കുകൾ ; കണ്ണീർ തോരാത്ത, ട്രോമ നിറഞ്ഞ വക്കുകൾ!

പാലക്കാട്: ഇന്ന് കേരളം നെന്മാറ ഇരട്ടക്കൊലപാതക കേസിലെ വിധി കാത്തിരിക്കുകയായിരുന്നു. എന്നാൽ, വിധി പറയും മുന്നേ കേസിൽ ചെന്താമര കുറ്റക്കാരൻ എന്ന് തെളിഞ്ഞതായി കണ്ടത്തിയ തീരുമാനമാണ് കോടതി അറിയിച്ചത്.  കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ, കൊല്ലപ്പെട്ട സുധാകരന്റെ പെൺമക്കളായ അഖിലയുടെയും അതുല്യയുടെയും വികാരനിർഭരമായ പ്രതികരണം വീണ്ടും ചർച്ചയാകുന്നു. കണ്ണീരോടെ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ച മക്കൾ, ചെന്താമരയെ തൂക്കിക്കൊല്ലുംവരെ തങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ലെന്നാണ് ആവർത്തിച്ചു പറഞ്ഞത്. പ്രതിയെ വെറുതെ ജയിലിലടച്ച് സംരക്ഷിക്കുന്നതിനു പകരം പരമാവധി ശിക്ഷ