തിരുവനന്തപുരം : കേരളത്തിലെ അതിശക്ത മഴയിൽ പുതിയ മുന്നറിയിപ്പ് വന്നിരിക്കുകയാണ്. ഞായറാഴ്ചയായ ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലെർട്ട് . ഈ രണ്ട് ജില്ലകളിൽ നേരത്തേ മഴമുന്നറിയിപ്പില്ലായിരുന്നു. എന്നാൽ, നിലവിൽ തിരുവനന്തപുരം, കൊല്ലവും അലേർട്ട് ആകണം എന്ന് മുന്നറിയിപ്പ് ഉണ്ട്. തിങ്കളാഴ്ചയായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ
ഈരാറ്റുപേട്ട: കഴിഞ്ഞ ഒരു ദിവസം കൊണ്ട് കേരളം മഴയിൽ വിറങ്ങലിച്ചു. സംസ്ഥാനത്താകെ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോട്ടയം ഈരാറ്റുപേട്ടയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം വെള്ളം കയറി. പൂഞ്ഞാറിലും കഴിഞ്ഞ ദിവസം കനത്ത മഴയായിരുന്നു കനത്ത മഴയിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി.ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും ഭാര്യയുടെ കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. ‘‘40 കൊല്ലമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ഇന്നുവരെ ഇതുപോലൊരു
കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സിനിമാ താരങ്ങൾ രംഗത്ത് വന്നിരുന്നു. അതിൽ നടിയും എം.പിയുമായ കങ്കണ റണൗട്ട് ഉൾപ്പെടെ ഉണ്ടായിരുന്നു. കങ്കണയുടെ പരാമർശങ്ങൾ അതിരുവിട്ടതോടെ കടുത്ത വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെ കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. സി.ജെ.പി. വക്താവ് സൗരവ് ദാസിന്റെ മറുപടിയായിരുന്നു ഇതിൽ കൂടുതൽ ശ്രദ്ധ നേടിയത്. ഹൃത്വിക് റോഷനെ പരാമർശിച്ചുള്ള സൗരവ് ദാസിന്റെ മറുപടിയായിരുന്നു അത്. പിന്നാലെ, സാമൂഹികമാധ്യമങ്ങളിൽ “സോറി ഹൃത്വിക്”
ന്യൂഡൽഹി : അടുത്തിടെ കത്തിപ്പടർന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയോ കസ്റ്റഡിയിലെടുക്കപ്പെടുകയോ ചെയ്യുന്നവർക്കായി ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ട് പ്രഖ്യാപിച്ചതിനു പിന്നാലെ സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവർത്തകൻ രംഗത്ത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നു. സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയാണ് ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോർട്ട് ചെയ്തത്.
മുംബൈ: കളിക്കളത്തിൽ കഠിനാധ്വാനം കൊണ്ടും ആരാധകരെ കൊണ്ടും ശ്രദ്ധനേടിയ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. 2023-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിനുശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചില്ലെങ്കിലും ഐ.പി.എലിലും ആഭ്യന്തര ക്രിക്കറ്റിലും സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യക്കുവേണ്ടി 85 ടെസ്റ്റും 90 ഏകദിനവും 20ട്വന്റിയും കളിച്ച രഹാനെ നിർണായകഘട്ടത്തിൽ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചാലും ബിസിസിഐയുടെ പിന്തുണ ഉറപ്പാണ്. വിരമിച്ച താരങ്ങൾക്ക് ലഭിക്കുന്ന പെൻഷനുൾപ്പെടെ രഹാനെയ്ക്ക് ലഭിക്കും. 70,000 രൂപയാണ് പ്രതിമാസം രഹാനെയ്ക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെക്കുറിച്ചുള്ള വിവാദങ്ങൾ കത്തിക്കയറുകയാണ്. ഇതിനിടെ വി ഡി സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും പല നേതാക്കളും മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ, വിഡി സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. “അതിലെന്താണ് കുഴപ്പമുള്ളതെന്ന് ചോദിച്ച മന്ത്രി ഏറ്റവും കൂടുതൽ ഹെലികോപ്റ്റർ യാത്രകൾ നടത്തിയത് മുൻ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാറിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുന്ന സാഹചര്യങ്ങളിലാണ് പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെന്നും ഇതിൽ എന്ത് തെറ്റാണുള്ളതെന്നും
ന്യൂഡൽഹി : ഓണം ആഘോഷിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ സങ്കടപ്പെടുത്തുന്ന ഒരു അറിയിപ്പാണ് ഇപ്പോൾ വരുന്നത്. ഓണത്തിന് ഡൽഹിയിൽ നിന്നും നാട്ടിലേക്ക് എത്തണമെങ്കിൽ അധിക ക്യാഷ് ചിലവഴിക്കേണ്ടി വരും. ഓണക്കാലത്തു ഡൽഹിയിൽ നിന്നു കേരളത്തിലേക്കുള്ള യാത്രച്ചെലവ് ഇരട്ടിയിലേറെയായി. നാലംഗ കുടുംബത്തിന് ഓണക്കാലത്ത് നാട്ടിൽ പോയിവരാൻ 50,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണു ഒടുക്കേണ്ടി വരുക. ട്രെയിനിൽ ടിക്കറ്റ് കിട്ടാനില്ലാത്തതിനൊപ്പം വിമാന യാത്രാനിരക്ക് ഇരട്ടിയിലേറെ വർധിച്ചതുമാണു തിരിച്ചടിയായത്. ഡൽഹിക്കു പുറമേ ഉത്തരേന്ത്യയിലെ മറ്റും നഗരങ്ങളിൽ താമസിക്കുന്ന
തിരുവനന്തപുരം: കണ്ണൂരിൽ നടന്ന കെഎസ് യു പ്രതിഷേധത്തിനിടെ മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. നിലവിൽ റെയിൽവേ പൊലീസ് അന്വേഷിക്കുന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കും. കേസിൽ പ്രതിചേർത്തിട്ടുള്ള കെഎസ് യു പ്രവർത്തകർ നൽകിയ പരാതിയിലാണ് തുടരന്വേഷണം നടത്തുന്നത്. ആഭ്യന്തരമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.പി റാങ്കിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായിരിക്കും ഈ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്. അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്ന മറ്റ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും ഏത്
ചെന്നൈ : മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തോറ്റ കൊളത്തൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപണം. തെളിവ് ഉൾപ്പടെ ഉന്നയിച്ചാണ് ഡിഎംകെ നേതാവായ എൻ.ആർ.ഇളങ്കോ എംപി രംഗത്തു വന്നിരിക്കുന്നത്. ഇവിഎം മെഷീനുകളുടെ പരിശോധന നടക്കുന്നതിനിടെയാണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡിഎംകെയുടെ പരാതിയെ തുടർന്നു 30നാണു 14 പോളിങ് ബൂത്തുകളിലെ മെഷീനുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന ആരംഭിച്ചത്. 7 ദിവസത്തെ പരിശോധന നിലവിൽ 3 ദിവസം പിന്നിട്ടു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നു നേതാക്കൾ അറിയിച്ചു. 500 മുതൽ
വാഷിങ്ടൺ: ഇറാനുമേലുള്ള ആക്രമണങ്ങൾ റദ്ദാക്കിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ടെഹ്‌റാന്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടേയും അഭ്യർഥന പ്രകാരമാണ് തീരുമാനം. ട്രൂത്ത് സോഷ്യലിലാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. പശ്ചിമേഷ്യയിലെ സഖ്യകക്ഷികൾ ചേർന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വ്യവസ്ഥകളിലേക്ക് എത്തിയതായും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ അഭ്യർഥന പ്രകാരം, ‘ലോകത്തിന്റെ ഭാവി നന്മയ്ക്കും വിജയകരവും സമൃദ്ധവുമായ ഒരു ഇറാനെ നിലനിർത്തുന്നതിനും അതിജീവനത്തിനും വേണ്ടി ആക്രമണം റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നു’. ഇസ്രയേലും അമേരിക്കയ്‌ക്കൊപ്പം ഈ പ്രതിബദ്ധതയിൽ ചേരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ
- 1
- 2










